സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label SN. Show all posts
Showing posts with label SN. Show all posts

Monday, December 05, 2011

GURUSTHUTHI




ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോര്‍ത്തിടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണമൂര്‍ത്തേ, ഗുരു നാരായണമൂര്‍ത്തേ.

അമ്പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂര്‍ത്തേ.

അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ.

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍‌താന്‍
ഭേദാരികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതില്‍ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പില്‍ വിനിയോഗം
ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിന്‍ പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ.

തമ്പോലെയുറുമ്പാദിയെയും പാര്‍ത്തിടുമങ്ങേ-
ക്കമ്പോടുലകര്‍ത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോല്‍ സുഖമായ് മേന്മതൊടുന്നോര്‍ക്കരുളും കാല്‍
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂര്‍ത്തേ.

Monday, November 21, 2011



ശിവഗിരി തീര്‍ഥാടന ഔദ്യോഗിക പദയാത്ര ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍നിന്ന്‌ പുറപ്പെടും



ഡിസംബര്‍ 30, 31, ജനുവരി ഒന്ന്‌ തീയതികളില്‍ നടക്കുന്ന 79-ാമത്‌ ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുള്ള ശിവഗിരി തീര്‍ഥാടന പദയാത്ര ഡിസംബര്‍ 20ന്‌ ഗുരുദേവന്‍ പ്രതിഷ്‌ഠ നടത്തിയ ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍നിന്ന്‌ ആരംഭിക്കും. ആലുവ പള്ളുരുത്തി, ആലപ്പുഴ, കൊല്ലം, പാരിപ്പള്ളി വഴി 30ന്‌ രാവിലെ ശിവഗിരിയില്‍ എത്തിച്ചേരും.

പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ശിവഗിരി മഠത്തില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ ഗുരുധര്‍മ്മ പ്രചാരണ സഭാ രജിസ്‌ട്രാര്‍ എം.വി. മനോഹരന്‍ അറിയിച്ചു. ഫോണ്‍: 9447913144, 9495248345, 9447061072, 9249916952.

Wednesday, November 16, 2011

SNDP Yogam news

വെള്ളാപ്പള്ളിയ്‌ക്കെതിരായ ഉത്തരവിന് സ്‌റ്റേ

Posted on: 15 Nov 2011


ചെന്നൈ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ചെന്നൈ സിവില്‍ കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നവംബര്‍ 28 വരെ യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്. രണ്ടാഴ്ചത്തേയ്ക്കാണ് സ്റ്റേ.

ചെന്നൈയിലെ യോഗം ശാഖകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളിക്കെതിരായ ഉത്തരവ്.

Thursday, September 22, 2011

Narayana moorthe..Gurusthuthi.sree narayana guru song.


വ്യക്തികള്‍ മരണത്തോടുകൂടി മനുഷ്യമനസ്സുകളില്‍ നിന്ന് മാഞ്ഞുപോകുന്ന ഇക്കാലത്ത് ശ്രീനാരായണ ഗുരുദേവന്റെ സ്മരണകള്‍ ലോകജനതയുടെ മനസ്സില്‍ നവോന്മേഷം പകരുകയാണ്. ശരീരത്യാഗം സമാധിയിലൂടെ സംഭവിച്ചുവെങ്കില്‍ ഗുരുദേവന്റെ സനാതനമായ ആശയങ്ങള്‍ സമകാലിക ലോകത്ത് പ്രസക്തി നേടുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി ഗുരുദേവന്റെ ജീവചരിത്രം 23 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനെടുത്ത തീരുമാനവും ഗുരുജയന്തി നാളില്‍ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ഠിക്കാനുള്ള തീരുമാനവും. സമാനതകളില്ലാത്ത ചിന്താധാരയിലൂടെ തന്റെ ധൈഷണിക വിപ്ലവ ആശയങ്ങള്‍ പ്രായോഗിക തലത്തില്‍കൊണ്ടുവന്ന് ഗുരുദേവന്‍ അമരത്വം കൈവരിച്ചിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-ഭൗതിക സാഹചര്യങ്ങളില്‍ ഒട്ടേറെ വ്യതിയാനങ്ങള്‍ വരുത്താന്‍ ഗുരുദേവന്റെ ആശയങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വാതന്ത്ര്യം വിദേശാധിപത്യത്തില്‍ നിന്നുള്ള മോചനം ആയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് വേണ്ടത് തദ്ദേശീയരായ സവര്‍ണ ജന്മിനാടുവാഴികളില്‍ നിന്നുമുള്ള മോചനമായിരുന്നു. ഈ മോചനം ജാതിയും മതവും സമ്പത്തുമൊക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്നതായിരുന്നു. സാമൂഹികമായ മാറ്റത്തിന് തുടക്കം കുറിച്ച ഈ ചരിത്ര സന്ദര്‍ഭത്തിലാണ് ഗുരുദേവന്‍ ആധുനിക ജനതയുടെ മനസ്സില്‍ ആവേശ സ്ഫുലിംഗമായി നിലനില്‍ക്കുന്നത്.
ഗുരുദേവന്റെ സദാചാര സങ്കല്‍പത്തിന് ഇന്ന് വളരെയേറെ പ്രധാന്യമുണ്ട്. സത്യം, അഹിംസ, ധര്‍മ്മം, ഐക്യം മുതലായ സനാതന മൂല്യങ്ങള്‍ക്ക് ഗുരു പ്രാധാന്യം നല്‍കിയിരുന്നു. ആത്മസംതൃപ്തി നിറഞ്ഞ ജീവിത നിര്‍വഹണത്തിനായി ഗുരുദേവന്‍ നിഷ്‌ക്കര്‍ഷിച്ച സദാചാരബോധം സമ...ൂഹത്തിലെ ഓരോ വ്യക്തിയും ഉള്‍ക്കൊള്ളുകയാണെങ്കില്‍ സമത്വസിദ്ധാന്തം സമൂഹത്തില്‍ നിലനിര്‍ത്താന്‍ കഴിയും. വളരെ പരിപാവനമായി കരുതുന്ന സദാചാരചിന്ത ഗുരുദേവന്റെ അനുഗ്രഹത്താല്‍ കേരള സമൂഹത്തില്‍ നല്ല സ്വാധീനമുണ്ടാക്കി. വിജ്ഞാനം മനുഷ്യന്റെ കണ്ണ് തുറപ്പിക്കും എന്ന ചിന്ത ഗുരുദേവന്‍ നല്‍കി. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന ആഹ്വാനം ഇന്ന് കേരളത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മേലാള വിഭാഗത്തില്‍ വിദ്യാഭ്യാസ മേല്‍ക്കോയ്മ എന്ന ധാരണ വെടിഞ്ഞ് സാധാരണക്കാരന്റെ കരണങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുവാന്‍ കഴിഞ്ഞു എന്നത് ഏറെ സ്തുത്യര്‍ഹമാണ്. മനുഷ്യന്റെ ഉള്ളിലുള്ള അജ്ഞതയെ പുറത്തു കൊണ്ടുവന്ന് ലോകത്തെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം ഗുരുദേവന്‍ വളര്‍ത്തി. അധഃകൃത വിഭാഗങ്ങള്‍ക്കു വേണ്ടി ഗുരുദേവന്‍ പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അറിവിന്റെ ലോകം സാര്‍വത്രികമാക്കുകയും അതുവഴി സാമൂഹിക ജീവിതത്തില്‍ പുത്തനുണര്‍വ് നേടിയെടുക്കുകയും ചെയ്തു.ഗുരുധര്‍മ്മത്തില്‍ അനവധി ആശയങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, സദാചാരം, വൃത്തി, കുടുംബജീവിത ഭദ്രത തുടങ്ങിയ പല ആശയങ്ങളും പ്രാവര്‍ത്തിക തലത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ അന്തരീക്ഷവുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇന്ന് നേരിടുന്ന പല പ്രതികൂലമായ അവസ്ഥക്ക് ശാശ്വതമായ പരിഹാരം നേടിയെടുക്കുവാന്‍ ഗുരുദേവ ധര്‍മ്മത്തിലൂടെ നമുക്ക് കഴിയും.

Friday, September 09, 2011

World Guru Sreenarayana Guru

dÖàÈÞøÞÏà ·áøáÕßæa ¼àÕºøßdÄ¢ 23 ÍÞ×µ{ßçÜAí


dÖàÈÞøÞÏà ·áøáçÆÕæa ¼àÕºøßdÄ¢ øÞ¼cæJ 23 ÍÞ×µ{ßçÜAá ÉøßÍÞ×æM¿áJÞX çµdw ØÞÙßÄc ¥AÞÆÎß ÄàøáÎÞÈß‚á. øIÞ¢ ¸GÎÞÏß ¥èÆbÄÆàÉßµ, ÉßmÈwßÈß, µámÜßÈßMÞGí, ¦çvÞÉçÆÖ Öĵ¢, ÆVÖÈÎÞÜ, èÆÕÆÖµ¢ Äá¿BßÏ µãÄßµ{ÞÃá æÎÞÝßÎÞx¢ 溇áKÄí. ¦ùáÎÞØ¢ ÎáÄW ²øáÕV×¢ ÕæøÏáU µÞÜÏ{ÕßÈáUßW ¼àÕºøßdÄ¢ ÕßÕßÇ ÍÞ×µ{ßW dɵÞÖÈ¢ 溇ÞÈÞÃá ØÞÙßÄc ¥AÞÆÎßÏáæ¿ ÄàøáÎÞÈ¢. ¥AÞÆÎß ¯æx¿áAáK ¯xÕᢠÕÜßÏ ÉøßÍÞ×Þ ÉiÄßÏÞÃßÄí.

Éß.¿ß. çÄÞÎØí ®¢Éß ²øáÕV×çJÞ{ÎÞÏß È¿Jß ÕK dÖÎB{áæ¿ ËÜÎÞÃßÄí. çÜÞµíØÍÏßW dÉÖíÈÎáKÏß‚ çÖ×¢ È¿JßÕK Äá¿øçÈb×ÃB{ᢠ¥ÈLø È¿É¿ßµ{áÎÞÃá ÜfcJßæÜJßÏÄí. dÉÇÞÈÎdLßÏáæ¿ ³ËßØßW ÈßKí ¥ÈáµâÜ ©JøÕá ÜÍß‚Äá ÈßVÃÞϵÎÞÏß.

çÁÞ. ¿ß. ÍÞØíµøX øºß‚ ¼àÕºøßdÄÎÞÏßøßAᢠÕßÕVJÈBZAí ¦ÇÞø¢. dÉÖØíÄ ÎÜÏÞ{ß ÕßÕVJµX çÁÞ. ®.æ¼. çÄÞÎØßÈÞÃí §¢±ß×í ÉøßÍÞ×Ïáæ¿ ºáÎÄÜ. çÁÞ. ÉÞVÕÄß ¼ß. °JÞZ (µK¿), Õ߼ϵáÎÞV µáKßçÖøß (ÄÎßÝí), ®X.¦V. ØbÞÎß (æÄÜáCí), ÖCV ÌÞÌá (Ì¢·Þ{ß), ÍáAX ºdw ÌØáÎLÞøß (çÌÞçÁÞ), ؾí¼Ïí ÍÞæÕ, ÆVÖÈ dÄßçÕÆß, ØçLÞ×í ÆÞØí (·á¼ùÞJß), ®‚í. ÌÞÜØádÌÙíÎÃc¢ (Ùßwß), ®¢.®‚í. ØËV (µÖíÎàøß), ÆVÖX dÖà ÙÞWæÌ, ¼ÏdÖà ÖCøX, dÉÆàÉí ¼ß. çÆÖíÉÞæm (ÎùÞÀß), ÖCø¢ æ¼È (²ÁßÏ), çÎÞÙX ·ÙÞÈß (Øßtß) ®KßÕæøÏᢠÉøßÍÞ×µøÞÏß ÈßÖíºÏß‚ßGáIí.

¥ØÎàØí, çÆÞd·, æµÞCÃß, èÎÅßÜß, ÎÃßMáøß, çÈMÞ{ß, ÉFÞÌß, øÞ¼ØíÅÞÈß, Ø¢ØíµãÄ¢, ©VÆá, ØLÞ{ß Äá¿BßÏ ÍÞ×µ{ßçÜAá æÎÞÝßÎÞx¢ È¿çJI ÕßÆ·íÇæø ÉßKà¿á ÄàøáÎÞÈßAá¢. §¢±ß×í, Ùßwß ÕßÕVJÈBZ ÉáùJáÕK çÖ×ÎÞÏßøßAᢠ§Äí. ®¢ÉßæÏK ÈßÜÏßW ÄÈßAí ¯xÕᢠآÄãÉíÄß ÈWµáKÄÞÃá ØÞÙßÄc ¥AÞÆÎßÏáæ¿ ÄàøáÎÞÈæÎKá Éß.¿ß. çÄÞÎØí ÉùEá. ·áøáÕßæa 65 µãÄßµ{ᢠÉøßÍÞ×æM¿áJáµæÏK øIÞ¢ ¸G¢ È¿MÞAßæÏ¿áAÞÈÞÏßøßAᢠ¥¿áJ dÖ΢.